Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Increased

Kozhikode

വാച്ചർമാരുടെ വേതനം വർധിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ വാച്ച്മാൻ തസ്തികയിലേക്ക് ജീവനക്കാരെ ആകർഷിക്കുന്നതിനായി നിലവിലുള്ള കുറഞ്ഞ വേതന വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റേതാണ് ഉത്തരവ്.

സെക്യൂരിറ്റി ഗാർഡ് തസ്തികക്ക് തുല്യമായ വേതനം വാച്ച്മാൻ തസ്തികക്കും ലഭ്യമാക്കണം. അല്ലെങ്കിൽ ആശുപത്രി വികസന സമിതിയുടെ തനത് ഫണ്ട്/സ്ഥിരനിക്ഷേപ പലിശ ഉപയോഗിച്ച് വേതനം വർധിപ്പിച്ച് നൽകണം. ഇതിനായി ജില്ലാ ഭരണകൂടവും ആശുപത്രി സൂപ്രണ്ടും സമർപ്പിച്ച അപേക്ഷയ്ക്ക് അടിയന്തരമായി അനുമതി നൽകണമെന്ന് കമ്മീഷൻ സർക്കാരിന് നിർദ്ദേശം നൽകി.

സൈനിക വെൽഫയർ ബോർഡിൽ നിന്നുള്ള ലിസ്റ്റ് പ്രകാരം വാച്ചർമാരെ നിയമിക്കണം എന്ന കർശന നിബന്ധനയിൽ ഭേദഗതി വരുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. കൂടുതൽ ഉദ്യോഗാർഥികളെ ലഭിക്കുന്നതിനായി വിമുക്തഭടന്മാർക്കൊപ്പം നിശിചിത പരിശീലനം ലഭിച്ച യോഗ്യരായ വ്യക്തികളെയും ഉൾപ്പെടുത്തണം.
പ്രായപരിധി 50 വയസിൽ മാത്രമായി പരിമിതപ്പെടുത്താതെ ഇളവുകൾ നൽകണം. വനിതകളായ സെക്യൂരിറ്റി ഗാർഡുകളെ കൂടി നിയമിക്കാൻ സാധിക്കുന്ന രീതിയിൽ നിബന്ധനകൾ പരിഷ്കരിക്കാൻ ആരോഗ്യവകുപ്പ് തയാറാകണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സുരക്ഷാ മതിൽ നിർമാണത്തിന് തടസം നിൽക്കുന്ന പാഴ്മരങ്ങൾ മുറിക്കാൻ കാലതാമസം കൂടാതെ നടപടിയെടുക്കണം.

മതിൽ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. നിർദ്ദേശങ്ങൾ നടപ്പിലാക്കേണ്ടത് രോഗികളുടെ ജീവനും സുരക്ഷയ്ക്കും മാത്രമല്ല പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാതാക്കാനും അത്യാവശ്യമാണെന്ന് ഉത്തരവിൽ പറഞ്ഞു.

ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ട് മാസത്തിനകം കമ്മീഷനിൽ സമർപ്പിക്കണം. ഇരുപത് സുരക്ഷാ ജീവനക്കാർ വേണ്ടിടത്ത് അഞ്ച് പേർ മാത്രം എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

 

District News

രാസവളം വില വര്‍ധിച്ചു; കാര്‍ഷികമേഖലയില്‍ കടുത്ത പ്രതിസന്ധി

തൊടുപുഴ: ഒട്ടേറെ പ്രതിസന്ധികള്‍ നേരിടുന്ന കാര്‍ഷികമേഖലയ്ക്ക് തിരിച്ചടിയായി രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില വര്‍ധിച്ചു. കാര്‍ഷികമേഖലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന രാസവളങ്ങള്‍ക്കും കീടനാശിനികള്‍ക്കുമാണ് വിപണിയില്‍ വിലയേറിയത്.

ഇതിനുപുറമേ രാസവളങ്ങള്‍ക്ക് ക്ഷാമവും നേരിടുന്നുണ്ട്. വിളകളുടെ വിലത്തകര്‍ച്ചയും ഉത്പാദനക്കുറവും വിളനാശവുംമൂലം കടുത്ത തോതില്‍ കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്ന ഘട്ടത്തിലാണ് രാസവളങ്ങളുടെ വിലയും ഏറിയത്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യമാണ് വില കൂടാന്‍ കാരണമെന്നു പറയുന്നു.

കുരുമുളകിനും ഏലത്തിനും വളപ്രയോഗം നടത്തേണ്ട ഘട്ടത്തില്‍ വിലക്കയറ്റവും വളം ക്ഷാമവും ഉണ്ടായത് കടുത്ത പ്രതിസന്ധിയിലേക്കാണ് കാര്‍ഷിക മേഖലയെ കൊണ്ടുപോകുന്നത്. രണ്ടാഴ്ചയ്ക്കിടെ വലിയ തോതില്‍ വര്‍ധനയാണ് ഉണ്ടായതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിപണിയിലെ പ്രധാന സബ്‌സിഡി വളങ്ങളായ ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവയ്ക്കാണ് വില കുതിച്ചുയര്‍ന്നത്.

കാലവര്‍ഷത്തിനു മുന്നോടിയായി റബറിനും കുരുമുളകിനും കുമിള്‍നാശിനിയായി ഉപയോഗിക്കുന്ന തുരിശിന്‍റെ വില ഇരട്ടിയായി ഉയര്‍ന്നു.
മൂന്നു മാസം മുന്‍പ് കിലോയ്ക്ക് മുന്നൂറു രൂപയുണ്ടായിരുന്ന തുരിശിന് ഇപ്പോള്‍ വില അറുന്നൂറായി. പാക്കറ്റിന് 1375 രൂപയുണ്ടായിരുന്ന ഫാക്ടംഫോസിന്‍റെ വില 1800 ആയി ഉയര്‍ന്നു. രണ്ടായിരമായി വരുംദിവസങ്ങളില്‍ വില ഉയരുമെന്ന് വില്‍പനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പൊട്ടാഷിന്‍റെ വിലയും ഇത്തരത്തില്‍ വന്‍തോതില്‍ വര്‍ധിക്കുകയാണ്.

ഏതാനും മാസം മുമ്പു വരെ 1975 രൂപ ഉണ്ടായിരുന്ന പൊട്ടാഷിന് ഇപ്പോഴത്തെ വില 2050 ആണ്. 2021-22 കാലഘട്ടത്തില്‍ 50 കിലോ പാക്കറ്റിന് 660 രൂപ മാത്രമായിരുന്നു വില. പിന്നീട് പടിപടിയായി ഉയര്‍ന്നാണ് 2000 കടന്നത്. യൂറിയ, എന്‍പികെ കോപ്ലക്‌സ് എന്നിവയ്ക്കു പുറമേ വിവിധയിനം സ്‌പ്രേ വളങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്.

മഴ പെയ്തു തുടങ്ങിയതോടെ ജില്ലയില്‍ പ്രധാന കൃഷിയായ ഏലത്തിന് വളമിടാന്‍ മികച്ച സമയമാണിപ്പോള്‍. ഈ സമയത്ത് വളത്തിന് വിലകൂടിയതും ലഭ്യത കുറഞ്ഞതും ഏലം കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. യുദ്ധസാഹചര്യങ്ങളെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയിലുണ്ടായ കുറവാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നയ്. നിലവിലെ പ്രതിസന്ധി നീണ്ടുപോയാല്‍ വളത്തിന് കടുത്ത ക്ഷാമം നേരിടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

വളത്തിന്‍റെ വില വര്‍ധന കൊക്കോ, കാപ്പി, റബര്‍, കുരുമുളക്, തെങ്ങ്, നെല്ല്, പച്ചക്കറി തുടങ്ങി എല്ലാ കൃഷിയെയും ബാധിക്കാനിടയുണ്ട്. അംഗീകൃത വളം ഡിപ്പോ നടത്തിപ്പുകാരും വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. വളപ്രയോഗത്തിന്റെ സമയം തെറ്റിയാല്‍ ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നതിനാല്‍ കാര്‍ഷികമേഖലയില്‍ ഇപ്പോഴത്തെ സാഹചര്യം വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഏലം, കുരുമുളക്, ജാതി ഉള്‍പ്പെടെയുള്ള നാണ്യ വിളകള്‍ക്കും നെല്ല് , പച്ചക്കറി, വാഴ എന്നിവയുടെയും ഉത്പാദനച്ചെലവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിന് ആനുപാതികമായി ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ വേണ്ടത്ര വില ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇത്തരം പ്രതിസന്ധികളെത്തുടര്‍ന്ന് കര്‍ഷകര്‍ കൃഷിയില്‍നിന്ന് പിന്നാക്കം പോകുന്ന സാഹചര്യമാണ് കാര്‍ഷികമേഖലയില്‍ നിലനില്‍ക്കുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

National

കേന്ദ്ര ഡിഎ കൂട്ടി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനമായി വർധിപ്പിക്കും.

2026 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ തീരുമാനം നടപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. നിലവിൽ അടിസ്ഥാന ശന്പളത്തിന്‍റെ 58 ശതമാനമാണ് ക്ഷാമബത്ത. ഇത് 60 ശതമാനമാകും.

വർധന 50.5 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്കും 68.3 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ചെയ്യും. പ്രതിവർഷം 6791 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുക.

Kerala

സർക്കാർവാദം പൊള്ള; വൈദ്യുതി നിരക്കു വർധന ആറു തവണ, കുടിവെള്ളത്തിനും ഭൂമിക്കും വൻ നികുതി, പൊതുകടം അഞ്ചു ലക്ഷം കോടി

തിരുവനന്തപുരം: പവർകട്ടില്ലാത്ത പത്തു വർഷത്തേക്കുറിച്ചു സർക്കാർ അവകാശവാദം ഉന്നയിക്കുന്പോൾ കഴിഞ്ഞ പത്തു വർഷത്തിനിടെ വൈദ്യുതി നിരക്കു വർധിപ്പിച്ചത് ആറു തവണ.

2024 ൽ യൂണിറ്റിനു 16 പൈസ വർധിപ്പിച്ചപ്പോൾ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വീണ്ടും 12 പൈസയും വർധിപ്പിച്ചു. ഇരു നിരക്കുവർധനകളും പ്രഖ്യാപിച്ചത് ഒരുമിച്ചായിരുന്നു. പവർകട്ടില്ലാതെ വൈദ്യുതി ഉറപ്പാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരുന്നപ്പോൾ ഒപ്പുവച്ച 25 വർഷത്തേക്കു വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വഴി ആണെന്നു പ്രതിപക്ഷം അവകാശപ്പെടുന്നു.

യൂണിറ്റിന് 4.29 രൂപയ്ക്കായിരുന്നു വൈദ്യുതി 25 വർഷത്തേക്കു ലഭിക്കുമായിരുന്നത്. എന്നാൽ, എട്ടു വർഷത്തിനു ശേഷം കരാർ റദ്ദാക്കപ്പെട്ടു. യൂണിറ്റിന് 4.29 രൂപയുടെ സ്ഥാനത്ത് ഇപ്പോൾ വൈദ്യുതി വാങ്ങുന്നത് എട്ടു മുതൽ 14 രൂപ വരെ നൽകിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും ആരോപിച്ചു. ഇതുവഴി ഒരു ദിവസം വൈദ്യുതി ബോർഡിനു വരുന്ന അധികച്ചെലവ് 25 കോടി രൂപയാണത്രെ. ഈ ഭാരവും നിരക്കുവർധനയുടെ രൂപത്തിൽ ഉപയോക്താവിനു മേൽ പതിക്കും.

വൈദ്യുതിക്കു പുറമേ കുടിവെള്ളത്തിനും വൻതോതിലുള്ള നിരക്കുവർധന നടപ്പിലാക്കി. 2016നു ശേഷം 2021ൽ അഞ്ചു ശതമാനം വർധന വരുത്തി. പിന്നീട് 2023 ൽ കുത്തനെയുള്ള നിരക്കുവർധന നടപ്പിലാക്കി. പല സ്ലാബുകളിലും മൂന്നിരട്ടി വരെ വർധനയുണ്ടായി.

ഒന്നാം പിണറായി സർക്കാരിന്‍റെ കാലയളവിൽ ഭൂനികുതി വർധിപ്പിച്ചില്ല. എന്നാൽ 2022-23ൽ നികുതി ഇരട്ടിയാക്കി. കഴിഞ്ഞ വർഷം വീണ്ടും 50 ശതമാനം വർധന നടപ്പിലാക്കി. കെട്ടിടനികുതിയിലും വൻ വർധനയാണു നടപ്പിലാക്കിയത്. മാത്രമല്ല വർഷം തോറും അഞ്ചു ശതമാനം വർധന നടപ്പിൽ വരുത്താനും തീരുമാനിച്ചു. കെട്ടിട നിർമാണ പെർമിറ്റിൽ പത്തിരട്ടി വരെ വർധനയാണ് 2023 ൽ പ്രഖ്യാപിച്ചത്. വൻതോതിലുള്ള പ്രതിഷേധ ത്തെത്തുടർന്നാണ് വർധിപ്പിച്ച നിരക്കിൽ 60% വരെ കുറവു വരുത്തിയത്.

ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ കേരളത്തിന്‍റെ പൊതുകടം 1.57 ലക്ഷം കോടി ആയിരുന്നത് ഈ സർക്കാർ അധികാരമൊഴിയുന്പോൾ അഞ്ചു ലക്ഷം കോടിയോളമാകുകയാണ്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞത് 10,000 കോടിയുടെ ബാധ്യതകൾ ബാക്കിവച്ചിട്ടാണെന്നായിരുന്നു അന്നു ധനമന്ത്രി ഡോ. തോമസ് ഐസക് പ്രസിദ്ധീകരിച്ച ധവളപത്രത്തിൽ പറഞ്ഞത്. ക്ഷേമപെൻഷൻ കുടിശിക, കരാറുകാർക്കുള്ള കുടിശിക തുടങ്ങിയ ഇനത്തിൽ 6302 കോടിയും കോളജ് അധ്യാപകരുടെ ശന്പള കുടിശിക, സിവിൽ സപ്ലൈസ് കോർപറേഷനു കൊടുക്കാനുള്ള തുക, നെല്ലു സംഭരണ കുടിശിക തുടങ്ങിയ ഇനങ്ങളിലായി 4326 കോടിയുടെയും ബാധ്യത ഉണ്ടെന്നായിരുന്നു കുറ്റപ്പെടുത്തിയിരുന്നത്.

ഇപ്പോൾ രണ്ടാം പിണറായി സർക്കാർ അധികാരമൊഴിയുന്പോൾ നാലു വർഷം കൊണ്ട് എട്ടു ഗഡുക്കളായി കൊടുത്തു തീർക്കുമെന്നു വാക്കു നൽകിയ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ കുടിശിക നൽകാൻ മാത്രം വേണ്ടി വരുന്നത് 36,000 കോടി രൂപ! മറ്റു ബാധ്യതകൾ തീർക്കാൻ ഇനിയും എത്രയോ കോടികൾ വേണ്ടി വരും!!

Kerala

പ്രായപരിധി വർധിപ്പിച്ചു; 40 വയസ് വരെ പിഎസ്‌സി പരീക്ഷയെഴുതാം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉദ്യോഗാര്‍ഥികളുടെ പ്രായപരിധി വർധിപ്പിച്ചു. ജനറൽ വിഭാഗത്തിന് 40 വയസ് വരെ പിഎസ്‌സി പരീക്ഷയെഴുതാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന സർക്കാരിന്‍റെ സുപ്രധാന തീരുമാനം.

നിലവിൽ 36 വയസായിരുന്നു പ്രായപരിധി. എസ്‌സിഎസ്ടി വിഭാഗത്തിന് 45 വയസുവരെ പരീക്ഷയെഴുതാം. നിലവില്‍ ഒബിസി വിഭാഗങ്ങള്‍ക്ക് 39 വയസ് വരെ അപേക്ഷിക്കാമായിരുന്നു. പ്രായപരിധി വര്‍ധിപ്പിച്ചതോടെ ഇനി 43 വയസ് വരെ ഇവർക്ക് അപേക്ഷിക്കാനാവും.

പ്രായപരിധി വര്‍ധിപ്പിക്കണമെന്ന ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.

Business

അന്താരാഷ്‌ട്ര വ്യാപാരത്തിൽ കേരളത്തിന്‍റെ സംഭാവന വർധിപ്പിക്കും: പി. രാജീവ്

കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര ബയർ-സെല്ലർ മീറ്റ് ‘ട്രേഡക്സ് കേരള 2026’ന് കൊച്ചിയിൽ തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

അന്താരാഷ്‌ട്ര വ്യാപാരത്തിൽ സംസ്ഥാനത്തിന്‍റെ സംഭാവന ഗണ്യമായി വർധിപ്പിക്കും. കേരളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അന്താരാഷ്‌ട്ര റിവേഴ്സ് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മേളയുടെ ആദ്യദിവസം സംരംഭകരും ബയേഴ്സും തമ്മിൽ നൂറിലധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇതുവഴി സംരംഭങ്ങൾക്ക് 53 കോടിയുടെ വ്യാപാരക്കരാര്‍ ലഭിച്ചതായി അധികൃതർ അവകാശപ്പെട്ടു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നായി 32 ബയർമാരും 400ലധികം എംഎസ്എംഇകളും പങ്കെടുക്കുന്നുണ്ട്. നെസ്റ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് 2,000 കോടി നിക്ഷേപിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എൻ. ജഹാംഗീർ സമ്മേളനത്തിൽ അറിയിച്ചു.

വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. മരട് നഗരസഭാ ചെയർപേഴ്‌സൺ അജിത നന്ദകുമാർ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ ഡയറക്ടർ പി. വിഷ്ണുരാജ്, പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Kerala

മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വില; വിലക്കയറ്റത്തിൽ ക്രിസ്മസ് പുതുവത്സര വിപണി

ആലപ്പുഴ : ക്രിസ്മസ്- പുതുവത്സര വിപണിയിൽ വിലക്കയറ്റം തുടങ്ങി. മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ശൈത്യകാലമായതിനാൽ മുട്ടയ്ക്കും ഇറച്ചിക്കും
ആവശ്യക്കാർ കൂടിയതോടെയാണ് വിലവർധന.

നിലവിൽ കോഴിമുട്ടയ്ക്ക് എട്ടു രൂപയും, താറാവ് മുട്ടയ്ക്ക് 12 രൂപയും ആണ് വില. കഴിഞ്ഞവർഷം ഇതേ മാസം കോഴിമുട്ടയ്ക്ക് 5.50 രൂപയും താറാവ് മുട്ടയ്ക്ക് എട്ടു രൂപയുമായിരുന്നു വില. ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽകണ്ടുകൊണ്ട് വൻതോതിൽ കേക്ക് നിർമാണം നടക്കുന്നതും മുട്ട വില ഉയരാൻ കാരണമായി.

പൗൾട്രി മേഖലയിൽ ഒരു വർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്മസ്- പുതുവത്സര സീസൺ. ഡിസംബർ ജനുവരി മാസത്തെ കച്ചവടത്തിൽ നിന്നാണ് ഉല്പാദന ചിലവിനേക്കാൾ കൂടുതൽ തുക കിട്ടുന്നത്. എന്നാൽ കഴിഞ്ഞവർഷത്തെ പക്ഷിപ്പനിയും അതേ തുടർന്നുണ്ടായ നിരോധനവും കോഴി- താറാവ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

തുടർച്ചയായുള്ള വിപണി ഇടിവിനെ തുടർന്ന് കർഷകർ കൃഷി ഇറക്കിയിരുന്നില്ല. നാമക്കലിൽ മുട്ടവില ഉയരുന്നതും, സംസ്ഥാനത്തെ മുട്ട വില വർധനവിന് കാരണമായി. കേരളത്തിൽ ദിനംപ്രതി രണ്ട് കോടിയിലധികം മുട്ടയാണ് ആവശ്യമുള്ളത്.

ലൈവ് ചിക്കൻ 135- 140 രൂപയാണ് വില. താറാവ് (ഡ്രസ്സ് ചെയ്തത്)400-450 രൂപയും വിലയുണ്ട്. ഇത് ക്രിസ്മസ് പുതുവത്സര ദിനങ്ങൾ അടുക്കുമ്പോൾ കൂടുമെന്ന് വ്യാപാരികൾ പറയുന്നു.

Kerala

മോഡൽ പ്രീ സ്കൂൾ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിച്ചു

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 18 മോഡൽ പ്രീ സ്കൂളുകളിലെ ജീവനക്കാരുടെ ഓണറേറിയം വർധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

ടീച്ചർമാർക്ക് 13,000 രൂപയായും ആയ, ഹെൽപർക്ക് 9,000 രൂപയുമായാണ് പ്രതിമാസം ഓണറേറിയം വർധിപ്പിച്ചത്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ അവയവദാന പദ്ധതിയുടെ തുടർ നടത്തിപ്പിന് ഒരു ട്രാൻസ്പ്ലാന്‍റ് കോ-ഓർഡിനേറ്റർ തസ്തിക നിലനിർത്താൻ തീരുമാനിച്ചു.

കോഴിക്കോട് സ്ഥാപിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്‍റേഷന്‍റെ ഒന്നാം ഘട്ടത്തിലേക്ക് തസ്തികകൾ അനുവദിച്ചു. പ്രഫസർ- 14, അസോസിയേറ്റ് പ്രഫസർ-7, അസിസ്റ്റന്‍റ് പ്രഫസർ-39 എന്നിങ്ങനെയാണ് അനുവദിച്ചത്.

മലപ്പുറം വേങ്ങര ഉപജില്ലയിലെ കാരാത്തോട് പിഎംഎസ്എഎം യുപി സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ ജൂനിയർ അറബിക് ഫുൾടൈം തസ്തിക-1, ജൂനിയർ സംസ്കൃതം പാർട്ട് ടൈം തസ്തിക-1 എന്നീ അധിക തസ്തികകൾ അനുവദിക്കാനും തീരുമാനിച്ചു.

Kerala

ക്ഷേമപെൻഷൻ വർധിപ്പിക്കുന്നു; പ്രഖ്യാപനം കേരളപ്പിറവി ദിനത്തിലെന്ന് സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വർധിപ്പിക്കാൻ ആലോചന. 200 രൂപ വർധിപ്പിച്ച് 1800 രൂപയാക്കാനാണ് നീക്കം. ഇതുസംബന്ധിച്ചുള്ള നിര്‍ദ്ദേശം ധനവകുപ്പിന്‍റെ പരിഗണനയിലാണ്.

കേരളപ്പിറവി ദിനത്തിൽ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം ഒരു മാസത്തെ കുടിശിക നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. പെൻഷൻ ഘട്ടം ഘട്ടമായി വർധിപ്പിച്ച് 2500 രൂപയാക്കുമെന്നത് ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനമാണ്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്താണ് പെൻഷൻ 1600 രൂപയാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിന്നീട് വര്‍ധനവൊന്നും ഉണ്ടായിട്ടില്ല.

Latest News

Corehub Up